ബീജമേ, നീയെനിക്കൊരല്പം സമയം താ.. അഹന്തയിലാണെന്നു എന്നിലൊരു ഓർമപ്പെടുത്തലായി വാ.. ശിരസ്സിൽ നിന്നൊരല്പം ഞാനെടുക്കുന്നു ; പാദുകം വണങ്ങി വീണ്ടും തുടങ്ങുന്നു- കയ്പു വെച്ച ഓർമകളിൽ നിനക്കൊരു സൗധം പണിഞ്ഞിരുന്നു ഞാൻ, പക്ഷെ ഓർമകളിൽ കയ്പുണ്ടെന്ന സത്യം സ്നേഹമായി നിന്നിൽ ചേർന്നില്ല. മരണമേ നിയെന്നെ മോഹിപ്പിക്കുന്നു.. പൊരുതാൻ മനസ്സില്ലെന്ന സത്യം - എന്നിലൊരു തീക്കനലായ് ആളുന്നുണ്ട്, മൃതുവിനെ പുൽകാൻ, ബ്രഹ്മം വരിക്കാൻ രാവന്റെ പേടകത്തിൽ നീ സത്യത്തെ തിരയ്യ്, ഹോമിക്കുന്നു ഞാൻ, ഹോമിക്കാനൊരു ക്ഷേത്ര മണ്ഡപം പണിയ്യുന്നു.. മനസാ പുത്രീ, മേഘമായ് മഴയായ് കാറ്റായ് തുടരൂ ..